Posts

Showing posts from January, 2024

െള്ളാള ദേവീ ദേവന്മാർ

Image
വെള്ളാള ദേവീ ദേവന്മാർ ========================== ഡോ .കാനം ശങ്കരപ്പിള്ള 9447035416 സംഘ കാലഘട്ടത്തിൽ എഴുതപ്പെട്ട ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസത്തിലെ നായിക ആയ കണ്ണകി എന്ന വെള്ളാള യുവതി പിൽക്കാലത്ത് ദേവിയായി ഉയർത്തപ്പെട്ടു .ചെങ്ങന്നൂർദേവി ,കൊടുങ്ങല്ലൂർ ഭഗവതി ,ഇടുക്കിയിലെ മംഗളാദേവി ,തിരുവനന്തപുരത്തെ ആറ്റുകാൽ ദേവി എന്നിവരെല്ലാം കണ്ണകി എന്ന വെള്ളാളത്തരുണിയെ ദേവി ആയി ഉയർത്തിയാണ് . കാവേരി പൂം പട്ടണ (പൂംപുഹാർ )ത്തിലെ ഒരു വെള്ളാള വർത്തക (ചെട്ടി) പ്രമാണിയുടെ മകൾ ആയിരുന്നു കണ്ണകി .മറ്റൊരു വെള്ളാള വർത്തകപ്രമാണിയുടെ മകൻ മാധവൻ ആയിരുന്നു കണ്ണകിയുടെ ഭർത്താവ് .മാധവി എന്ന വേശ്യയിൽ ആകൃഷ്ടനായി ദീപാളി കുളിച്ച് അവസാനം മോഷണകുറ്റത്തിന് തെറ്റിദ്ധാരണയാൽ ,നെടുംചേഴിയൻ എന്ന രാജാവിൽ നിന്നും വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന മണ്ട ശിരോമണി . കണ്ണകി കോവിലൻ ചരിതം —------------------------------------------ സി .ഈ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കേരളീയനായ കവി ആണ് ഇളംകോവടികൾ .വഞ്ചി നഗരം വാണിരുന്ന ചേരലാതൻ എന്ന രാജാവിന്റെ പുത്രൻ ആയിരുന്നു അദ്ദേഹം .ചേരൻ ചെങ്കുട്ടൻ മറ്റൊരു മകൻ .ഇളങ്കോ അടികൾ രചിച്ച ചിലപ്പതികാരം ഒരു ദ്

ആദ്യ നവോത്ഥാന കൂട്ടായ്മ

Image
ഡിസംബർ ജനുവരിമാസ കാലത്ത് മകര മണ്ഡല വിളക്ക് വേളയിൽ, കോട്ടയം ജില്ലയിലെ എരുമേലിയിൽ മുന്നൂറിൽ പരം വര്ഷങ്ങളായി നടന്നു വരുന്ന “എരുമേലി പേട്ട തുള്ളൽ (കെട്ട് )” ആണ് കേരളത്തിലെ ആദ്യ നവോത്ഥാന കൂട്ടായ്മ. ജാതി- മത -വർണ്ണ -വർഗ്ഗ- ദേശ -ഭാഷ- ലിംഗ- പ്രായ ഭേദമന്യേ ആർക്കും ഏതു രാഷ്‌ടീയക്കാർക്കും പങ്കെടുക്കാവുന്ന മനുഷ്യകൂട്ടായ്മ. വേൾകുല ജാതനായ അയ്യനയ്യപ്പന്റെ ബന്ധുവായ “പുത്തൻ വീട്ടിൽ” പെരിശ്ശേരിപ്പിള്ള പണിയിച്ച കൊച്ചമ്പലം എന്ന “അയ്യപ്പൻ” കോവിലിൽ നിന്നും ആലമ്പള്ളി മില്ലക്കാർ എന്ന വെള്ളാള പ്രമാണി പണിയിച്ച “ശാസ്താ” ക്ഷേത്രം എന്ന വലിയമ്പലം വരെയാണ് പേട്ട തുള്ളൽ . ഇടയിൽ വാവരമ്പലം എന്ന് ഒരു കാലത്ത് വിളിക്കപ്പെട്ടിരുന്ന “വാവർ പള്ളി”യിലും ഭക്തർ കയറി കാണിക്ക ഇടുന്നു . ഇമാം നൽകുന്ന കുരുമുളക് പ്രസാദം വാങ്ങി കുളിക്കാതെ ശാസ്താ ക്ഷേത്രത്തിലേക്ക് പോകുന്ന ഹിന്ദുക്കളുടെ തീർത്ഥ യാത . ഭൂമിയിൽ മറ്റൊരിടത്തും ഇല്ലാത്ത ഹിന്ദു മുസ്ലിം കൂട്ടായ്മ. ആഗോള പൗരനായ ശശിതരൂർ അടുത്ത കാലത്ത് (26 ഡിസംബർ 2023 ) എരുമേലിയിൽ വന്നപ്പോൾ ഈ പ്രത്യേകത ,അപൂർവത കാട്ടിക്കൊടുക്കാൻ ആരും ശദ്ധിച്ചില്ല . ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും ന

ദേവീ ദേവന്മാർ ആയി ഉയർത്തപ്പെട്ട വെള്ളാളർ

Image
ഡ ോ .കാനം ശങ്കരപ്പിള്ള 9447035416 സംഘ കാലഘട്ടത്തിൽ എഴുതപ്പെട്ട ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസത്തിലെ നായിക ആയ കണ്ണകി എന്ന വെള്ളാള യുവതി പിൽക്കാലത്ത് ദേവിയായി ഉയർത്തപ്പെട്ടു .ചെങ്ങന്നൂർദേവി ,കൊടുങ്ങല്ലൂർ ഭഗവതി ,ഇടുക്കിയിലെ മംഗളാദേവി ,തിരുവനന്തപുരത്തെ ആറ്റുകാൽ ദേവി എന്നിവരെല്ലാം കണ്ണകി എന്ന വെള്ളാളത്തരുണിയെ ദേവി ആയി ഉയർത്തിയാണ് . കാവേരി പൂം പട്ടണ (പൂംപുഹാർ )ത്തിലെ ഒരു വെള്ളാള വർത്തക (ചെട്ടി) പ്രമാണിയുടെ മകൾ ആയിരുന്നു കണ്ണകി .മറ്റൊരു വെള്ളാള വർത്തകപ്രമാണിയുടെ മകൻ മാധവൻ ആയിരുന്നു കണ്ണകിയുടെ ഭർത്താവ് .മാധവി എന്ന വേശ്യയിൽ ആകൃഷ്ടനായി ദീപാളി കുളിച്ച് അവസാനം മോഷണകുറ്റത്തിന് തെറ്റിദ്ധാരണയാൽ ,നെടുംചേഴിയൻ എന്ന രാജാവിൽ നിന്നും വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന മണ്ട ശിരോമണി . 820 വര്ഷം മുൻപ് സി.ഇ 1202 ൽ ആണ് പാണ്ട്യരാജവംശം കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ പന്തളത്തു കുടിയേറിയത് .വാവരുടെ വംശം വായ്പ്പൂരിൽ നിന്ന് കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയത് കൊല്ലവർഷം 884 ലും അതായത് സി ഇ 1709 ൽ . കൊല്ലവർഷം 969 (സി ഇ .1794 ) ലെഴുതിയ പന്തളം അടമാനത്തിൽ, ഇലന്തൂർ പ്രദേശം പന്തളം രാജാവ്, തിരുവിതാം കൂറിനു പണയം നൽക

കണ്ണായ സ്ഥലങ്ങൾ വെള്ളാളർ വക

Image
വെള്ളാള കുലത്തിൽ പിറന്ന മാവേലിക്കരക്കാരൻ സുന്ദരനാൽ എഴുതപ്പെട്ട തരിസാപ്പള്ളി എന്ന വെള്ളാള ചെമ്പു പട്ടയത്തിൽ “പൂമിക്കു കാരാളർ “എന്നൊരു പ്രയോഗം വായിക്കാം . ആഹാരത്തിനു വേണ്ട നെല്ലും വിൽപ്പനയ്ക്ക് വേണ്ട എള്ളും കുരുമുളകും മഞ്ഞളും കൃഷിചെയ്തിരുന്ന ,പാലും നെയ്യും കിട്ടാൻ ആടുമാടുകളെ വളർത്തി പോന്ന കർഷക അജപാലക സമൂഹമായിരുന്നു വേണാട്ടിലെയും പിൽക്കാല തിരുവിതാം കൂറിലെയും വൈശ്യർ ആയ വെള്ളാളർ .ഉൽപ്പന്നങ്ങൾ കൂടിയപ്പോൾ അവ വിറ്റഴിക്കാൻ അവർ വ്യാപാരികളുമായി(ചെട്ടികൾ ) . പായ്ക്കപ്പലുകളിൽ കയറി അവർ പര ദേശ വ്യാപാരികൾ ആയി . അറേബ്യയിൽ ചെന്ന ചിലർ മതം മാറി റാവുത്തർമാർ ആയി ഇന്ത്യയിൽ ആദ്യമായി ഒരു കപ്പൽ കമ്പനി തുടങ്ങിയത് വി. ഓ .സി എന്നറിയപ്പെട്ട വി .ഓ. ചിദംബരം പിള്ള. വേണാട്ടിൽ മാത്രമല്ല ,തിരുവിതാം കൂർ മൊത്തം നോക്കിയാൽ മിക്ക പട്ടണങ്ങളിലേയും കണ്ണായ സ്ഥലങ്ങൾ ഒരു കാലത്ത് വെള്ളാളർ വക ആയിരുന്നു എന്ന് മനസിലാകും . തിരുവന്തപുരത്തെ ഹജൂർ കച്ചേരി (ഇന്നത്തെ സെക്രട്ടറിയറ്റ് ) ഇരിക്കുന്ന സ്ഥലം മാവേലിക്കരയിലെ “തായ്” വീട്ടുകാർ വക ആയിരുന്നു .മഹാരാജാവ് പകരം എതിരെ ഉള്ള സ്ഥലം നൽകി .അവിടെയാണ് പ്രശസ്ത ഡെന്റിസ്റ്റ് “ജി .ഓ. പാൽ

സീനിയർ ദിവാൻ പേഷ്കാർ സി.എം .മാധവൻ പിള്ള ,കോട്ടയം (1902 ) പാരിക്കാപ്പള്ളി ,വൈക്കം (1858 -1904 )

Image
സീനിയർ ദിവാൻ പേഷ്കാർ സി.എം .മാധവൻ പിള്ള ,കോട്ടയം (1902 ) പാരിക്കാപ്പള്ളി ,വൈക്കം (1858 -1904 ) ================================== ഡോ .കാനം ശങ്കരപ്പിള്ള 9447035416 വൈക്കം ചേരിക്കാപ്പറമ്പിൽ മാധവൻ പിള്ള ,ഉമ്പുക്കാട്ട് ചെല്ലമ്മ എന്നിവരുടെ മകൻ ആയി 1858 ൽ വൈക്കത്ത് ജനിച്ചു . എറണാ കുളം,തിരുവനന്തപുരം എന്നിവിടങ്ങളിൽ കോളേജ് പഠനം . 1879 -ൽ മദിരാശി യൂണിവേഴ്സിറ്റിയിൽ നിന്നും ബി ഏ .ബിരുദം . തിരുവിതാംകൂർ -കൊച്ചി അതിരിൽ അരൂക്കുറ്റിയിൽ എക്സൈസ് ഇൻസ്പെക്ടർ ആയി ആദ്യ നിയമനം (1878 ).1880 ൽ ഹജൂർ കച്ചേരി അറ്റാഷെ (ക്ലർക്ക് ).പതിനഞ്ചു രൂപാ ആദ്യ ശമ്പളം .ശമ്പളം 25 രൂപാ . തുടർന്ന് കായംകുളം മൂന്നാം ക്ലാസ് മജിസ്ടേറ്റ് . പിന്നെ കൊട്ടാരത്തിൽ പാലസ് ഓഫീസിൽ അസിസ്റ്റന്റ് . 1890 ൽ പദ്മനാഭപുരം ഡിവിഷൻ ദിവാൻ പേഷ്കാരുടെ അസിസ്റ്റന്റ് . പിന്നാലെ ഹജൂർ കച്ചേരി ഡപ്യൂട്ടി പേഷ്കാർ .തുടർന്ന് ശ്രീമൂലം തിരുനാളിന്റെ ഉത്തരേന്ത്യൻ ടൂർ ഏജൻറ് .പിന്നീട് കോട്ടയം ദിവാൻ പേഷ്കാർ (1900 ).തുടർന്ന് ആറുമാസം മഹാരാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി . 1902 ൽ അടിത്തൂൺ പറ്റുമ്പോൾ സീനിയർ ദിവാൻ പേഷ്കാർ . ശമ്പളം മാസം 800 രൂപാ . മുറപ്പെണ്ണ് ലക്ഷ്മി ആയി

ഡോ .നന്ത്യാട്ട് ആർ .സോമൻ, Msc ,PhD, FRSC(UK)

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 അറിയപ്പെടേണ്ടവർ, എന്നാൽ അറിയപ്പെടാത്തവർ ആയി കഴിയുന്ന അനേകം വ്യക്തികൾ ,പ്രതിഭകൾ, ശാസ്ത്രജ്ഞർ ഒക്കെ നമ്മുടെ ചുറ്റും ഉണ്ട് . അത്തരത്തിൽ ഒരു ശാസ്ത്രജ്ഞ പ്രതിഭ ആണ് വൈക്കത്ത് നന്ദ്യാട്ടു കുടുംബത്തിൽ ജനിച്ച ഡോ. നന്ത്യാട്ടു രാഘവ സോമൻ (1937 ) 1975 -78 കാലത്ത് വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്യുമ്പോൾ നന്ത്യാട്ടു കുടുംബത്തിലെ ശാഖയായ കണ്ണേഴം എ വീടിനു തൊട്ടടുത്ത വീട്ടിൽ ആയിരുന്നു താമസം .കുറിച്ചിത്താനം ശിവരാമപിള്ള വൈക്കം പദ്മനാഭപിള്ളയെ കുറിച്ചെഴുതിയ ലേഖനം സഹ്യാദ്രി സാനുക്കളിലെ ദ്രാവിഡപ്പഴമ (വി.ആർ .പരമേശ്വരൻ പിള്ള ) എന്ന വെള്ളാള ചരിത്ര പുസ്തകത്തിൽ വായിച്ചിരു ന്നതിനാൽ ആ വീട്ടുപേര് സുപരിചയം ആയിരുന്നു .എന്നാൽ നന്ത്യാട്ടു സോമനെ കുറിച്ച് അക്കാലം കേട്ടിരുന്നില്ല.അതിനാൽ പരിചയപ്പെടാൻ കഴിഞ്ഞില്ല . 2012 ൽ പ്രസിദ്ധീകരിക്കപ്പെട്ട പാരിക്കാപ്പള്ളി ആൻഡ് റിലേറ്റഡ് വെള്ളാള തറവാട്സ്‌ എന്ന കുടുംബചരിത്രം കയ്യിൽ കിട്ടിയപ്പോൾ ആണ് അതിന്റെ രചയിതാവായ ഡോ .നന്ത്യാട്ടു സോമനെ കുറിച്ചറിയറിയുന്നത് .പിൽക്കാലം ഞങ്ങൾ സുഹൃത്തുക്കൾ ആയി .പലപ്പോഴും വിളിക്കും .ദ

പാരിക്കാപ്പള്ളി - കുടുംബചരിത്രങ്ങളിലെ ഇതിഹാസം

Image
Dr.Kanam Sankara Pilla 9447035416 2012 ആദ്യ മാസങ്ങളിൽ എന്നോ ആണ് തിരുവനന്തപുരം നന്ദൻ മൂലയിലുള്ള വൈലോപ്പള്ളി സാംസ്കാരിക ഭവനിലെ കേരള ഹിസ്റ്റോറിക്കൽ റിസേർച് സെൻറർ സന്ദര്ശിക്കുന്നത് . കസിൻ പൊൻകുന്നം വൃന്ദാവനത്തിലെ അഡ്വേ .പി ആർ രാജഗോപാലിന്റെ സുഹൃത്തും ഇപ്പോൾ പാമ മേധാവിയും ആയ ഡോ .പി.ജെ ചെറിയാൻ ആയിരുന്നു അന്നാ സ്ഥാപനത്തിന്റെ മേധാവി .കുടുംബ ചരിത്രം എഴുതണമെന്നും ഒരു കോപ്പി സ്ഥാപനത്തിലെ കുടുംബ ചരിത്ര ശേഖരത്തിനു നൽകണമെന്നും ആവശ്യപ്പെട്ട അദ്ദേഹം അവിടെ സൂക്ഷിച്ചിരിക്കുന്ന ശേഖരത്തിൽ ഏറ്റവും മെച്ചപ്പെട്ട ചില ചരിത്രങ്ങൾ -മലയിലാത്തയിലും ആംഗലേയത്തിലും ഉള്ളവ - എന്നെ കാണിച്ചു തന്നു . അവ ഞാൻ ഓടിച്ചു നോക്കി .കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലർത്തുന്നവ .എല്ലാം ക്രിസ്ത്യൻ കുടുംബങ്ങൾ വക .അവയിൽ ഒന്ന് പോലും ഹിന്ദു കുടുംബം വക ആയിരുന്നില്ല .ഒന്ന് രണ്ടു തല്ലിപ്പൊളി ഹിന്ദു കുടുംബ ചരിത്രങ്ങൾ എന്റെ ആവശ്യപ്രകാരം ഡോ ചെറിയാൻ കാട്ടിത്തന്നു .ഹിന്ദു കുടുംബങ്ങൾ ക്കു നാണക്കേട് ഉണ്ടാക്കുന്ന ചില കൃതികൾ . ആവർഷം അവസാനം ആവണം ഡോ .നന്ത്യാട്ടു സോമൻ എന്ന ദേശീയ തലത്തിൽ അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ അദ്ദേഹം തയാറാക്കിയ പാരിക്കാപ്പ

േരളത്തിൽ വൈശ്യർ ചെയ്ത സേവനം

Image
ഡോ .കാനം ശങ്കരപ്പിള് ള 9447035416 മാതൃഭൂമി ആഴ്ചപ്പതിപ്പ് (101 : 44 ) ലക്കത്തിലെ വെബിനിവേശം പംക്തിയിൽ പ്രിയ സുഹൃത്ത് രാംമോഹൻ പാലത്ത് എഴുതിയ “പണമുണ്ടാക്കുന്നത് പാപമാണോ ?’ എന്ന ലേഖനത്തിൽ 18000 വായനക്കാരെ കിട്ടുന്ന ജോൺ സാമുവൽ എന്ന ജെ.എസ്. അടൂർ ഫേസ്‌ബുക്കിൽ എഴുതിയ ഒരു കുറിപ്പിലെ ഒരു വാചകം ഉദ്ധരിക്കുന്നു : ”കേരളത്തിൽ വലിയ അധികാര രൂപങ്ങളോ അതിനോടനുബന്ധിച്ചു വളർന്ന ഒരു വൈശ്യ സമൂഹമോ ഇല്ല (16 )“ പുറം 95 . “എന്ത് കൊണ്ട് കേരളത്തിൽ ബില്യണേഴ്‌സ് ഉണ്ടാകുന്നില്ല? എന്ന് ,29000 ഫേസ്ബുക് വായനക്കാർ ഉള്ള, ബൈജു സ്വാമി ചോദിച്ചതിനു മറുപടി എഴുതിയതാണ് ജോൺ സാമുവൽ . നമ്മുടെ മലബാർ ചരിത്രകാരന്മാർ (എം .ജി എസ് ,രാജൻ ഗുരുക്കൾ , കേശവൻ വെളുത്താട്ട് മുതൽപ്പേർ ) എഴുതിയ വിഡ്ഢിത്തരം ജെ .എസ് .അടൂർ കണ്ണടച്ചു വിശ്വസിച്ചു . കൃഷി ,അജപാലനം ,വ്യാപാരം ,അക്ഷര വിദ്യ ,കണക്കെഴുത്ത് തുടങ്ങിയ പ്രവർത്തികൾ ചെയ്യന്നവരെ ആണ് വൈശ്യർ എന്ന് വിളിച്ചു പോന്നത് .സംഘകാലം മുതൽ നദീതടങ്ങളിൽ (മരുതം തിണ ) ഇഷ്ടിക വീടുകൾ കെട്ടി സ്ഥിരതാമസമാക്കിയവരാണ് ജലസേചനമാർഗ്ഗം വഴി കൃഷിചെയ്തിരുന്ന വെള്ളാളർ എന്ന വൈശ്യർ .ബ്രാഹ്മണരും ക്ഷത്രിയരും ശൂദ്രരും പി

ഹാരപ്പൻ വെള്ളാള ജെല്ലിക്കെട്ട്

Image
2024 ജനുവരി 7 ലെ മനോരമ ഞായറാഴ്ചയിൽ ആൽബിൻ രാജ് എഴുതിയ “ബിഗ് ബജറ്റ് വീരവിളയാട്ട് “ എന്ന സചിത്രലേഖനം തമിഴ് നാട്ടിലെ മധുര ജില്ലയിൽ അളങ്കാനല്ലൂരിന്‌ സമീപം കിഴക്കേക്കര ഗ്രാമത്തിൽ 60 ഏക്കറിൽ നിർമ്മിച്ച “കലൈഞ്ജർ സെന്റിനറി ജെല്ലിക്കെട്ട് അരീന “ എന്ന സ്ഥിരം ജെല്ലിക്കെട്ട് വേദിയെ കുറിച്ചാണ് .മണ്ണും പുല്ലും മഞ്ഞളും പാറുന്ന കളത്തിൽ കാളയും കർഷക വീരനും തമ്മിലുള്ള ചോരചിന്തും കായികവിനോദം ഇനി മാട്ടു പൊങ്കൽ ദിനത്തിൽ മാത്രമല്ല വര്ഷം 365 ദിവസവും നടത്തി ലോകമെമ്പാടു നിന്നും ടൂറിസ്റ്റുകളെ ആകർഷിക്കും. സ്‌പെയിനിലെ കാളപ്പോരുകളെ ഓർമ്മിപ്പിക്കുന്ന ഹാരപ്പൻ വെള്ളാള കായിക വിനോദം. തമിഴ് നാട്ടിൽ .മാഡ്‌റിനിലെ “ലസ് വെന്റാസ് “സ്റ്റേഡിയത്തെ പോലെ കിഴക്കേക്കര അലങ്കാനല്ലൂർ അരീനയും താമസിയാതെ ലോകപ്രസിദ്ധമാകും .സ്റ്റാലിൻ സർക്കാരിന് നന്ദി .2021 ജനുവരിയിൽ പ്രഖ്യാപിച്ചു .2022 മാർച്ചിൽ പണി തുടങ്ങി .2023 ഡിസംബറിൽ പണി പൂർത്തിയായി .5000 കാണികൾക്കു ഇരിക്കാവുന്ന സ്ഥിരം ഗാലറി .5000 കാളകൾക്കു മത്സരിക്കാനുള്ള സൗകര്യം. 2024 ജനുവരി 15 മുതൽ മധുരയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ആവണിയാപുരത്ത് 500 കാളകൾ പങ്കെടുക്കുന്ന ജെല്ലിക്കെട്ട്