Posts

Showing posts from 2020

സൂതികർമ്മ സ്മരണകൾ

സൂതികർമ്മ സ്മരണകൾ / അത്ഭുത കുട്ടികൾ ==================== വേദനയുടെയും കണ്ണീരിന്റെയും ലോകമാണ് ആതുരാലയങ്ങൾ. എന്നാൽ പ്രസമുറികളും പ്രസവവാർഡും മിക്കപ്പോഴും സന്തോഷം ,പുഞ്ചിരി, അഭിമാനം എന്നിവയുടെ ലോകം ആയി മാറും. ആദ്യത്തെ കൺമണിയെ കാണുന്ന പിതാവിന്റെ സന്തോഷം, അ ഭിമാനം ,നീണ്ട വർഷങ്ങളിലെ കാത്തിരിപ്പിന് ശേഷം ഉണ്ടാകുന്ന കുഞ്ഞിനെ കാണുമ്പോൾ കുടുംബാംഗങ്ങൾക്കുണ്ടാകുന്ന സന്തോഷം, വികൃത സന്താനങ്ങളെ കാണുമ്പോൾ ഉണ്ടാകുന്ന ഭയം, അത്ഭുതം ഇവയ്ക്കൊക്കെ സൂതിശാസ്‌ത്രജ്ഞർ സാക്ഷികൾ ആകേണ്ടിവരും . അത്തരം നിരവധി സംഭവങ്ങൾ നിറഞ്ഞതായിരുന്നു വൈക്കം. താലൂക്ക് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ് എന്ന നിലയിൽ അവിടെ ജോലി നോക്കിയ 1977-79 കാലഘട്ടം .ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത മൂന്നു വർഷക്കാലം . അവയിൽ പലതും ഇന്നും മനസ്സിൽ മായാതെ മങ്ങാതെ നിലകൊള്ളുന്നു. ഗര്ഭപാത്രത്തിനു വെളിയിൽ ബ്രോഡ്‌ലിഗ്മെന്റ് സഞ്ചിയിൽ വളർന്ന സ്വപ്ന അവൾ ഇന്ന് നാലുകുട്ടികളുടെ അമ്മയായ നാല്പത്തി മൂന്നുകാരി വൈക്കത്തു മടിയത്തറയില്. തുടരെ തുടരെ അലസൽ ഉണ്ടായി ഗർഭാശയ കണ്ഠം വികസിച്ചു പോയ ഗർഭപാത്ര കണ്ഠത്തിൽ ഷിരോദ്കർ ആവിഷ്ക്കരിച്ച നൂൽ കെട്ടൽ നടത്തി രക്ഷിച്ചെടുത്ത മറ്റൊരു സ്

അത്ഭുത കുട്ടികള്

സൂതികർമ്മ സ്മരണകൾ / അത്ഭുത കുട്ടികൾ  ==================== വേദനയുടെയും കണ്ണീരിന്റെയും ലോകമാണ് ആതുരാലയങ്ങൾ. എന്നാൽ പ്രസമുറികളും പ്രസവവാർഡും മിക്കപ്പോഴും സന്തോഷം ,പുഞ്ചിരി, അഭിമാനം എന്നിവയുടെ ലോകം ആയി മാറും.   ആദ്യത്തെ കൺമണിയെ കാണുന്ന പിതാവിന്റെ  സന്തോഷം, അ ഭിമാനം ,നീണ്ട വർഷങ്ങളിലെ കാത്തിരിപ്പിന് ശേഷം  ഉണ്ടാകുന്ന കുഞ്ഞിനെ കാണുമ്പോൾ കുടുംബാംഗങ്ങൾക്കുണ്ടാകുന്ന സന്തോഷം, വികൃത സന്താനങ്ങളെ കാണുമ്പോൾ ഉണ്ടാകുന്ന ഭയം, അത്ഭുതം ഇവയ്ക്കൊക്കെ സൂതിശാസ്‌ത്രജ്ഞർ സാക്ഷികൾ ആകേണ്ടിവരും . അത്തരം നിരവധി സംഭവങ്ങൾ നിറഞ്ഞതായിരുന്നു വൈക്കം. താലൂക്ക് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ് എന്ന നിലയിൽ  അവിടെ ജോലി നോക്കിയ 1977-79 കാലഘട്ടം .ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത മൂന്നു വർഷക്കാലം . അവയിൽ പലതും ഇന്നും മനസ്സിൽ മായാതെ മങ്ങാതെ നിലകൊള്ളുന്നു.  ഗര്ഭപാത്രത്തിനു വെളിയിൽ ബ്രോഡ്‌ലിഗ്മെന്റ് സഞ്ചിയിൽ വളർന്ന സ്വപ്ന അവൾ ഇന്ന് നാലുകുട്ടികളുടെ അമ്മയായ നാല്പത്തി മൂന്നുകാരി വൈക്കത്തു മടിയത്തറയില്. .തുടരെ തുടരെ അലസൽ ഉണ്ടായി ഗർഭാശയ കണ്ഠം വികസിച്ചു പോയ ഗർഭപാത്ര കണ്ഠത്തിൽ ഷിരോദ്കർ ആവിഷ്ക്കരിച്ച നൂൽ കെട്ടൽ നടത്തി രക്ഷിച്ചെടുത്ത മറ്റൊരു

മെഡിസിനു തോൽപ്പിക്കപ്പെട്ട കഥ

Image
മെഡിസിനു തോൽപ്പിക്കപ്പെട്ട കഥ എം ബി ബി എസ്സിന് പഠിക്കുന്ന കാലത്ത് മെഡിസിൻ ,സർജറി ,ഗൈനക് മറ്റേർണിറ്റി ,പീഡിയാട്രിക്സ് ,ഈ.എൻ ടി ഒപ്താൽമോളജി (നേത്രം ) ഓർത്തോ (അസ്ഥിരോഗം ) ടി.ബി സൈക്കിയാട്രി (മാനസികം ) സ്കിൻ (ത്വക് ) എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ക്ലിനിക്കൽ പരിശീലനം നേടണം എനിക്ക് ഏറെ ഇഷ്ടം മെഡിസിൻ ആയിരുന്നു .അക്കാലത്ത് കോട്ടയത്ത് കാണപ്പെട്ടിരുന്ന പ്രധാന മെഡിക്കൽ കേസുകൾ എല്ലാം തന്നെ ഞാൻ വിശദമായി കണ്ടു രോഗനിർണ്ണയം നടത്താനുള്ള പരിചയം നേടിയിരുന്നു. . ആഗോളപ്രശസ്തസിനായ ഡോ പി.ജെ ഗീവർഗീസ് (പാൻക്രിയാസിലെ കല്ലിനെ തുടർന്നുണ്ടാകുന്ന ജുവനയിൽ ഡയബറ്റിനെ (കുട്ടികളിലെ പ്രമേഹം ) കുറിച്ച് ഗവേഷണം നടത്തി മോണോഗ്രാഫ് പ്രസിദ്ധീകരിച്ച മെഡിക്കൽ ഗവേഷകൻ .പിൽക്കാലത്ത് കേരളത്തിലെ ഏറ്റവും മുതിർന്ന കാര്ഡിയോളജിസ്റ്റ് ആയി പ്രസിദ്ധൻ ആയ ഡോ ജോർജ് ജേക്കബ്, വൈക്കം തലയോലപ്പറമ്പിലെ കെ.ആർ നാരായണൻ എന്ന രാഷ്‌ടീയ നേതാവിന്റെ മകൻ ഡോ കെ.എൻ പ്രകാശ് എന്നിവരായിരുന്നു എനിക്ക് പോസ്റ്റിങ്ങ് കിട്ടിയ രണ്ടാം യൂണിറ്റിലെ .ഗുരുക്കൻ മാർ. അവര് എല്ലാം തന്നെ ക്ലിനിക്കൽ പരിശീലനത്തിൽ നല്ല അറിവ് തന്നിരുന്നു .ഒന്നാം യൂണിറ്റില് ഡോ കെപരമേശ്വര അയ്

ഞാവക്കാട്ടു എതിരന് കതിരവൻ രാജാവായിരുന്നു എന്നോ ? ചരിത്രത്തിലെ കള്ളക്കഥകൾ വീണ്ടും

ഞാവക്കാട്ടു എതിരന് കതിരവൻ രാജാവായിരുന്നു എന്നോ ? ചരിത്രത്തിലെ കള്ളക്കഥകൾ വീണ്ടും ======================4 കോട്ടയം ജില്ലയിലെ പാലായിലെ മീനച്ചിൽ കർത്താക്കന്മാരെ രാജാക്കന്മാരായി അവരോധിച്ചു കൊണ്ടുള്ള ശ്രീ എച്ച്. ഹരികൃഷ്ണന്റെ നാട്ടുവർത്തമാനം ലേഖനം 2020 ആഗസ്ത് 2 ലക്കം മാതൃഭൂമി വാരാന്ത്യ പതിപ്പിൽ{ പുറം 2 }വായിച്ചു , കോട്ടയം ജില്ലയുടെ "പെരുമതേടിയുള്ള യാത്ര" അതേ ജില്ലയിൽ ജനിച്ചുവളർന്ന, ആ ജില്ലയിൽ കർത്താക്കന്മാരിൽ ഒരാളുടെ കൂടെ (ഡോ. ഗോപാലകൃഷ്ണൻ ) ജോലി നോക്കിയ, കർത്താക്കന്മാരിൽ ഒരാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചരുന്ന ,എന്നെ ഏറെ സന്തോഷിപ്പിച്ചു . പക്ഷെ ആരംഭത്തിൽ തന്നെ ഉണ്ടായ കല്ലുകടി എന്നെ നിരാശനാക്കുന്നു. അക്കാദമിക തലത്തിൽ കേരളം ചരിത്രം പഠിച്ച ആളല്ല ഞാൻ . ചരിത്ര ഗവേഷകനും അല്ല വെറും ഒരു .കേരളചരിത്ര വായനക്കാരൻ മാത്രം അക്കാദമികതലത്തിൽ ചരിത്രം പഠിക്കാത്ത ഞാൻ വെറും ഒരു ചരിത്രവായനക്കാരൻ . ജനിച്ച കുടുംബം ദേശം സമുദായം ജില്ലാ ചെയ്യുന്ന തൊഴിൽ (വൈദ്യം )എന്നിവയെ കുറിച്ച് ചില കുറിപ്പുകൾ ലേഖങ്ങൾ എന്നിവ എഴുതിയ ഒരാൾ .കേരളചരിത്രം മുഴുവനായി വായിച്ചിട്ടില്ല .പഠിച്ചിട്ടില്ല അതിനാൽ തെറ്റുകൾ പറ്റാം .എന

ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് വിമര്‍ശിക്കപ്പെടുന്നു

Image
ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് വിമര്‍ശിക്കപ്പെടുന്നു (തരിസാപ്പള്ളി പട്ടയം സിറിയന്‍ ക്രിസ്ത്യന്‍ പട്ടയം അല്ല,   പിന്നെയോ “വെള്ളാള പട്ടയം”) ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം മൊബ :9447035416 സിറിയന്‍ ക്രിസ്ത്യന്‍ ചെപ്പേട് എന്നും കോട്ടയം ചെപ്പേട് എന്നും ഹെര്‍മന്‍ ഗുണ്ടെര്ട്ടിനാല്‍ വിശേഷിപ്പിക്കപ്പെട്ട ( C.E 1844 ) തരിസാപ്പള്ളി പട്ടയം ( C.E . 849 ) വേണമെങ്കില്‍, കുരക്കേണി കൊല്ലം പട്ടയം എന്നോ അയ്യനടികള്‍ പട്ടയം എന്നോ സ്ഥാണു രവി പട്ടയം എന്നോ വിശേഷിപ്പിക്കപ്പെടാം.എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ “വെള്ളാള പട്ടയം” എന്നാണ് അറിയപ്പെടെണ്ടത് എന്ന് സ്ഥാപിക്കയാണ് ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം . കേരള “നസ്രാണിപഴമ” സ്ഥാപിക്കാന്‍ കേരളചരിത്രരേഖകളെ വളച്ചൊടിച്ച വിദേശ ക്രിസ്ത്യന്‍ മതപ്രചാരകന്‍ ആയിരുന്നു തലശേരിയില്‍ ബാസല്‍ മിഷന്‍ സ്ഥാപിച്ച ,ഏറെ വാഴ്ത്തപ്പെട്ട, ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് എന്ന ജര്‍മന്‍ പാതിരി ( 1814 - 1893 ).പ്രൊഫ.സ്കറിയ സഖറിയ, ജര്‍മനിയില്‍ പോയി സായിപ്പിന്‍റെ ഭവനത്തില്‍ നിന്ന് കണ്ടെത്തിയ, മലയാള ലേഖനങ്ങള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച   “ കേരളപ്പഴമയും മറ്റും ” എന്ന ഗ്രന്ഥ (ഡി.സി ബുക്സ് 1992 ) ത്തിലെ “നസ